നല്ലവരുടെ നടപ്പാത
സന്തോഷിന്റെ കവിതകൾ അന്നും ഇന്നും മനുഷ്യാത്മാവിന്റെ ഏകാന്തതയെക്കുറിച്ചുള്ള തീവ്രവേദനകൾ ഉൾക്കൊള്ളുന്നവയാണ്. മരണം അതിൽ അങ്ങനെ ഒരു മുഖ്യവിഷയമായി വരുന്നില്ല. എന്നാൽ മരണത്തേക്കാൾ ഭയാനകമായ തിരസ്കാരത്തിന്റെ വേദന അതിൽ നിറഞ്ഞു നിൽക്കുന്നു.