Add to Wishlist
Kumaranasante Vivada Lekhanangal
By Kumaran Asan
Publisher: Assorted
₹90.00
Kumaranasante Vivada Lekhanangal contains the prose writings of Mahakavi Kumaran Asan that once created a great stir. Even after a century, these 23 essays remain relevant.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C26-ASSOR-KUMAR-M1
Category:
Language | Literature
മഹാകവി കുമാരനാശാന്റെ കോളിളക്കം സൃഷ്ടിച്ച ഗദ്യരചനകളാണ് ഈ പുസ്തകത്തിൽ. നാരായണഗുരു, നാലപ്പാട്ടു നാരായണമേനോൻ, കെ. പി. കറുപ്പൻ, എ ആർ രാജരാജവർമ, പന്തളം കേരളവർമ, ഉള്ളൂർ തുടങ്ങി സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായവരുടെ കൃതികളെ അപഗ്രഥിക്കുന്ന വ്യക്തിത്വത്തിലേക്കു കടക്കുന്ന ഈടുറ്റ ലേഖനങ്ങൾ. വള്ളത്തോളിനെതിരെ ആഞ്ഞടിക്കുന്ന ചിത്രയോഗവിമർശനം ഇതിലെ ശ്രദ്ധേയമായ അധ്യായമാണ്. ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമായ 23 ലേഖനങ്ങൾ.
Be the first to review “Kumaranasante Vivada Lekhanangal” Cancel reply
Book information
ISBN 13
9788190970075
Language
Malayalam
Number of pages
115
Size
14 x 21 cm
Format
Paperback
Edition
2011
Related products
-20%
Sahityacharithram: Sidhantham Soundaryam Rashtreeyam
ചരിത്രപരമായ കാലവും നിർവചനവും അനുസരിച്ച് എഴുതപ്പെട്ട കാലവും എഴുതപ്പെട്ട സമയവും ഉണ്ടായി. അങ്ങനെ ലിഖിതരേഖകൾ വന്നു. ഭൂതകാലത്തേക്കുറിച്ചുള്ള രേഖകൾ എന്ന നിലയിൽ അവയ്ക്ക് നൈരന്തര്യമുണ്ടായിരുന്നു; ഒരിക്കൽ ഉണ്ടായിരുന്നതിന്റെ യഥാർത്ഥ അവശിഷ്ടങ്ങൾ. പക്ഷേ, യഥാർത്ഥ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതിനാൽ അവയെ അടയാളങ്ങളായി നിരന്തരം വ്യാഖ്യാനിക്കുകയും പുനർവ്യാഖ്യാനിക്കുകയും വേണം. അതാണ് ചരിത്രം, അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിർമ്മാണമാണ്. ചരിത്രം യഥാർത്ഥ സംഭവങ്ങളേയും സാഹിത്യം സാധ്യമായ സംഭവങ്ങളെയും കൈകാര്യം ചെയ്തു. അവ പരസ്പരം എതിരാളികളായി കാണേണ്ടവയല്ലെന്നു സാഹിത്യചരിത്രം കണ്ടു.
-20%
Sahityacharithram: Sidhantham Soundaryam Rashtreeyam
ചരിത്രപരമായ കാലവും നിർവചനവും അനുസരിച്ച് എഴുതപ്പെട്ട കാലവും എഴുതപ്പെട്ട സമയവും ഉണ്ടായി. അങ്ങനെ ലിഖിതരേഖകൾ വന്നു. ഭൂതകാലത്തേക്കുറിച്ചുള്ള രേഖകൾ എന്ന നിലയിൽ അവയ്ക്ക് നൈരന്തര്യമുണ്ടായിരുന്നു; ഒരിക്കൽ ഉണ്ടായിരുന്നതിന്റെ യഥാർത്ഥ അവശിഷ്ടങ്ങൾ. പക്ഷേ, യഥാർത്ഥ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതിനാൽ അവയെ അടയാളങ്ങളായി നിരന്തരം വ്യാഖ്യാനിക്കുകയും പുനർവ്യാഖ്യാനിക്കുകയും വേണം. അതാണ് ചരിത്രം, അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിർമ്മാണമാണ്. ചരിത്രം യഥാർത്ഥ സംഭവങ്ങളേയും സാഹിത്യം സാധ്യമായ സംഭവങ്ങളെയും കൈകാര്യം ചെയ്തു. അവ പരസ്പരം എതിരാളികളായി കാണേണ്ടവയല്ലെന്നു സാഹിത്യചരിത്രം കണ്ടു.
-10%
Kamasutram Sahithya Krithikalil
കാമസൂത്രം സാഹിത്യകൃതികളിൽ, ബി. ബാലാനന്ദൻ തേക്കുമൂടിന്റെ പഠനം.
-10%
Kamasutram Sahithya Krithikalil
കാമസൂത്രം സാഹിത്യകൃതികളിൽ, ബി. ബാലാനന്ദൻ തേക്കുമൂടിന്റെ പഠനം.
-37%
Vallathol Sahithya Pravesika – Old Edition
വള്ളത്തോളിന്റെ സാഹിത്യലോകത്തിലേക്ക് ഒരു പ്രവേശിക. കേരളവർമ വലിയകോയിത്തമ്പുരാൻ, അപ്പൻ തമ്പുരാൻ, സർദാർ കെ എം പണിക്കർ, ഉള്ളൂർ, ഡോ. കെ എം ജോർജ്, കുട്ടികൃഷ്ണമാരാർ തുടങ്ങിയവരുടെ പഠങ്ങൾ.
-37%
Vallathol Sahithya Pravesika – Old Edition
വള്ളത്തോളിന്റെ സാഹിത്യലോകത്തിലേക്ക് ഒരു പ്രവേശിക. കേരളവർമ വലിയകോയിത്തമ്പുരാൻ, അപ്പൻ തമ്പുരാൻ, സർദാർ കെ എം പണിക്കർ, ഉള്ളൂർ, ഡോ. കെ എം ജോർജ്, കുട്ടികൃഷ്ണമാരാർ തുടങ്ങിയവരുടെ പഠങ്ങൾ.
Mudrarakshasam Kilippattu Vimarsaka Pariprekshyathil
₹130.00
മുദ്രാരാക്ഷസം കിളിപ്പാട്ട് എന്ന പ്രാചീനകൃതിയെ പരിചയപ്പെടുത്തുകയും വിമര്‍ശക പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുകയും ചെയ്യുന്ന പഠനഗ്രന്ഥം. മലയാളഭാഷാപഠിതാക്കൾക്ക് 'മുദ്രാരാക്ഷസം കിളിപ്പാട്ട് വിമര്‍ശക പരിപ്രേക്ഷ്യത്തില്‍' ഒരു മുതൽക്കൂട്ടായിരിക്കും.
"പണ്ടേതോ ഒരൗത്തരാഹകവി പറഞ്ഞില്ലേ? വിദേശഭാഷയാകുന്ന സ്വർണ്ണപ്പാത്രത്തിൽ അമൃതുതന്നാലതു ഞാൻ കുടിക്കില്ല. എന്നാൽ, എന്റെ മാതൃഭാഷയാകുന്ന മൺപാത്രത്തിൽ വിഷം കലക്കിത്തന്നാൽ അതു ഞാൻ രണ്ടാമതൊന്നാലോചിക്കാതെ കുടിക്കും. അത്രത്തോളം പ്രക്ഷുബ്ധമായ വൈകാരികതയും തീവ്രാന്ധമായ മാതൃഭാഷാപ്രണയവുമൊന്നുമേ വേണ്ട. മലയാളമാണെന്റെ മാതൃഭാഷ എന്ന സത്യം മലയാളി മറക്കാതിരിക്കട്ടെ. അതിനുള്ള ഉപബോധപ്രേരണ നൽകുവാൻ ഭാഷാസാഹിത്യഗവേഷണപഠനങ്ങൾക്കു കഴിയട്ടെ, ആ ശ്രേണിയിലാണ് ഞാൻ ലാലു എസ്. കുറുപ്പിനെ കാണുന്നത്." - പ്രൊഫ. കെ. ശശികുമാർ
Mudrarakshasam Kilippattu Vimarsaka Pariprekshyathil
₹130.00
മുദ്രാരാക്ഷസം കിളിപ്പാട്ട് എന്ന പ്രാചീനകൃതിയെ പരിചയപ്പെടുത്തുകയും വിമര്‍ശക പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുകയും ചെയ്യുന്ന പഠനഗ്രന്ഥം. മലയാളഭാഷാപഠിതാക്കൾക്ക് 'മുദ്രാരാക്ഷസം കിളിപ്പാട്ട് വിമര്‍ശക പരിപ്രേക്ഷ്യത്തില്‍' ഒരു മുതൽക്കൂട്ടായിരിക്കും.
"പണ്ടേതോ ഒരൗത്തരാഹകവി പറഞ്ഞില്ലേ? വിദേശഭാഷയാകുന്ന സ്വർണ്ണപ്പാത്രത്തിൽ അമൃതുതന്നാലതു ഞാൻ കുടിക്കില്ല. എന്നാൽ, എന്റെ മാതൃഭാഷയാകുന്ന മൺപാത്രത്തിൽ വിഷം കലക്കിത്തന്നാൽ അതു ഞാൻ രണ്ടാമതൊന്നാലോചിക്കാതെ കുടിക്കും. അത്രത്തോളം പ്രക്ഷുബ്ധമായ വൈകാരികതയും തീവ്രാന്ധമായ മാതൃഭാഷാപ്രണയവുമൊന്നുമേ വേണ്ട. മലയാളമാണെന്റെ മാതൃഭാഷ എന്ന സത്യം മലയാളി മറക്കാതിരിക്കട്ടെ. അതിനുള്ള ഉപബോധപ്രേരണ നൽകുവാൻ ഭാഷാസാഹിത്യഗവേഷണപഠനങ്ങൾക്കു കഴിയട്ടെ, ആ ശ്രേണിയിലാണ് ഞാൻ ലാലു എസ്. കുറുപ്പിനെ കാണുന്നത്." - പ്രൊഫ. കെ. ശശികുമാർ
-26%
Nissabda Bhavanangal
ഏകാന്തഗഹനമായ മനുഷ്യാനുഭവങ്ങളെ അക്ഷരങ്ങൾ കൊണ്ട് പുൽകിയുണർത്താനായുന്ന മഹത്തായ പുസ്തകങ്ങളെക്കുറിച്ചും പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ചും മഹദ് വ്യക്തികളെക്കുറിച്ചുമുള്ള ഈ പുസ്തകം ഉയർന്ന ചിന്തയും വിശാലമായ വാനയയും ധീരതയും കൈമുതലാക്കിയ ഒരു പത്രപ്രവർത്തകന്റെ വിശാലലോകം നമുക്കു മുന്നിൽ വിടർത്തുന്നു. ഈ ഒരു പുസ്തകത്തിന്റെ വായന അനേകം പുസ്തകങ്ങളുടെ വായന നൽകുന്ന മനോനിറവ് നൽകുന്നുണ്ട് - എസ് ജയചന്ദ്രൻ നായരുടെ നിശ്ശബ്ദഭവനങ്ങൾ.
-26%
Nissabda Bhavanangal
ഏകാന്തഗഹനമായ മനുഷ്യാനുഭവങ്ങളെ അക്ഷരങ്ങൾ കൊണ്ട് പുൽകിയുണർത്താനായുന്ന മഹത്തായ പുസ്തകങ്ങളെക്കുറിച്ചും പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ചും മഹദ് വ്യക്തികളെക്കുറിച്ചുമുള്ള ഈ പുസ്തകം ഉയർന്ന ചിന്തയും വിശാലമായ വാനയയും ധീരതയും കൈമുതലാക്കിയ ഒരു പത്രപ്രവർത്തകന്റെ വിശാലലോകം നമുക്കു മുന്നിൽ വിടർത്തുന്നു. ഈ ഒരു പുസ്തകത്തിന്റെ വായന അനേകം പുസ്തകങ്ങളുടെ വായന നൽകുന്ന മനോനിറവ് നൽകുന്നുണ്ട് - എസ് ജയചന്ദ്രൻ നായരുടെ നിശ്ശബ്ദഭവനങ്ങൾ.
-25%
Rosy Thomas: Ormakal Padanangal
റോസി തോമസ് : ഓർമകൾ പഠനങ്ങൾ. എം ടി വാസുദേവൻ നായർ, എം. കെ സാനു, കെ ജി ജോർജ്, ജോൺ പോൾ, സക്കറിയ, ചന്ദ്രമതി തുടങ്ങിയവർ എഴുതുന്നു.
-25%
Rosy Thomas: Ormakal Padanangal
റോസി തോമസ് : ഓർമകൾ പഠനങ്ങൾ. എം ടി വാസുദേവൻ നായർ, എം. കെ സാനു, കെ ജി ജോർജ്, ജോൺ പോൾ, സക്കറിയ, ചന്ദ്രമതി തുടങ്ങിയവർ എഴുതുന്നു.
-20%
Malayalavum Malayaliyum
മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം. അവതാരികയിൽ പ്രൊഫ. എം.കെ. സാനു
-20%
Malayalavum Malayaliyum
മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം. അവതാരികയിൽ പ്രൊഫ. എം.കെ. സാനു

Reviews
There are no reviews yet.