Add to Wishlist
-20%
Pusthakathalile Chithrasalabham
By Ahammed Khan
Publisher: Chintha Publishers
₹190.00 Original price was: ₹190.00.₹152.00Current price is: ₹152.00.
Collection of poems by Ahammed Khan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C05-CHINT-AHAMM-M1
Category:
Poetry
വർത്തമാനകാല ജീവിതചിത്രങ്ങളെ ഇത്ര തന്മയത്വത്തോടെയും ഇത്ര ധ്വനിസാന്ദ്രമായും അഗാധമായ ലാളിത്യത്തോടും അവതരിപ്പിക്കുന്ന കവികൾ കുറവാണ്. അഹമ്മദ് ഖാനെ വായിക്കുമ്പോൾ മലയാളത്തിലെ ആദ്യകാല കവിതകൾ തൊട്ട് ഉത്തരാധുനിക കവിത വരെയുള്ള കാവ്യശൃംഖലയുടെ ചങ്ങലകിലുക്കങ്ങൾ നമുക്ക് കേൾക്കാം : ആലങ്കോട് ലീലാകൃഷ്ണൻ.
Be the first to review “Pusthakathalile Chithrasalabham” Cancel reply
Book information
ISBN 13
9789348009739
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2024 September
Related products
Karutha Kavitha
സ്ഫടികശലാകകൾ ചിതറുന്ന വിശ്വവിശ്രുത കവിതകളാണ് സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത ഈ സമാഹാരത്തിലുള്ളത്. അധ്വാനത്തിന്റെയും പ്രതിരോധത്തിന്റെയും ഒടുങ്ങാത്ത കലാപവീര്യത്തിന്റെയും അദമ്യമായ ഇച്ഛാശക്തികളുടേയും സമുദ്രഗർത്തങ്ങളേക്കാൾ അഗാധമായ സ്നേഹത്തിന്റെയും നിറവാർന്ന മാസ്മരിക പ്രപഞ്ചം തുറന്നിടുന്ന കൃതി. അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ ജി ശങ്കരപ്പിള്ള തുടങ്ങിയ പ്രതിഭകളുടെ ഓജസ്സുറ്റ പരിഭാഷ.
Karutha Kavitha
സ്ഫടികശലാകകൾ ചിതറുന്ന വിശ്വവിശ്രുത കവിതകളാണ് സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത ഈ സമാഹാരത്തിലുള്ളത്. അധ്വാനത്തിന്റെയും പ്രതിരോധത്തിന്റെയും ഒടുങ്ങാത്ത കലാപവീര്യത്തിന്റെയും അദമ്യമായ ഇച്ഛാശക്തികളുടേയും സമുദ്രഗർത്തങ്ങളേക്കാൾ അഗാധമായ സ്നേഹത്തിന്റെയും നിറവാർന്ന മാസ്മരിക പ്രപഞ്ചം തുറന്നിടുന്ന കൃതി. അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ ജി ശങ്കരപ്പിള്ള തുടങ്ങിയ പ്രതിഭകളുടെ ഓജസ്സുറ്റ പരിഭാഷ.
Mulankadu
₹70.00
മുളങ്കാട് : വയലാർ രാമവർമയുടെ കവിതകളുടെ സമാഹാരം. ജി ശങ്കരകുറുപ്പിന്റെ അവതാരിക.
കാലത്തിന്റെ ആസുരതയിൽ നിന്നു വിരിഞ്ഞ ജീവിതാഖ്യാനങ്ങളുടെ കാവ്യാനുഭവങ്ങൾ.
Mulankadu
₹70.00
മുളങ്കാട് : വയലാർ രാമവർമയുടെ കവിതകളുടെ സമാഹാരം. ജി ശങ്കരകുറുപ്പിന്റെ അവതാരിക.
കാലത്തിന്റെ ആസുരതയിൽ നിന്നു വിരിഞ്ഞ ജീവിതാഖ്യാനങ്ങളുടെ കാവ്യാനുഭവങ്ങൾ.
Bhashavrutha Kumarasambhavam
₹90.00
കാളിദാസകവിയാൽ വിരചിതമായ കുമാരസംഭവത്തെ ഉപജീവിച്ചെഴുതിയ വിവർത്തനകാവ്യം.
Bhashavrutha Kumarasambhavam
₹90.00
കാളിദാസകവിയാൽ വിരചിതമായ കുമാരസംഭവത്തെ ഉപജീവിച്ചെഴുതിയ വിവർത്തനകാവ്യം.
-19%
Bhasha Naishadha Chambu
പ്രമാണികനായ ആചാര്യന് രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.
-19%
Bhasha Naishadha Chambu
പ്രമാണികനായ ആചാര്യന് രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.
Leela
By Kumaran Asan
₹50.00
ഭാവപ്രകര്ഷത്തില് ഷേക്സ്പിയറുടെ 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' ഇംഗ്ലീഷ് സഹൃദയര്‍ക്കു നല്കിയ അനുഭൂതിയെന്തോ അതാണ് കുമാരനാശാന്റെ 'ലീല' കേരളീയസഹൃദയര്ക്ക് നല്‍കിയത്. --ഡോ എം. ലീലാവതി.
Leela
By Kumaran Asan
₹50.00
ഭാവപ്രകര്ഷത്തില് ഷേക്സ്പിയറുടെ 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' ഇംഗ്ലീഷ് സഹൃദയര്‍ക്കു നല്കിയ അനുഭൂതിയെന്തോ അതാണ് കുമാരനാശാന്റെ 'ലീല' കേരളീയസഹൃദയര്ക്ക് നല്‍കിയത്. --ഡോ എം. ലീലാവതി.
-20%
Muthukulam Parvathy Ammayude Kavithakal
-20%
Muthukulam Parvathy Ammayude Kavithakal
-8%
Mazhayude Jalakam
പഴവിള രമേശന്റെ കവിതയുടെ പുറം പരുക്കനാണ്. കാല്പനികഭാവുകത്വശീലവുമായി അതു പൊരുത്തപ്പെടുന്നില്ല. ആധുനികകവിതയുടെയോ ആധുനികോത്തരകവിതയുടെയോ പ്രത്യയശാസ്ത്രപരമായ ഭാവുകത്വമോ വൈകാരികഭാവുകത്വമോ കൊണ്ട് ഈ കവിതകളെ അളക്കാനാവില്ല.
-8%
Mazhayude Jalakam
പഴവിള രമേശന്റെ കവിതയുടെ പുറം പരുക്കനാണ്. കാല്പനികഭാവുകത്വശീലവുമായി അതു പൊരുത്തപ്പെടുന്നില്ല. ആധുനികകവിതയുടെയോ ആധുനികോത്തരകവിതയുടെയോ പ്രത്യയശാസ്ത്രപരമായ ഭാവുകത്വമോ വൈകാരികഭാവുകത്വമോ കൊണ്ട് ഈ കവിതകളെ അളക്കാനാവില്ല.
Nandithayude Kavithakal
By Nanditha K S
നന്ദിതയെപ്പോലെ ഏറെ രാവുകളിൽ ഞാനുമിരുന്ന് മൃത്യുവിനെപ്പറ്റി കൊതിയോടെ ചിന്തിച്ചിട്ടുണ്ട്. പിന്നീടതു ദുഃഖത്തെപ്പറ്റിയായി, സ്നേഹത്തെപ്പറ്റിയായി, സ്നേഹം ജീവിതമായി മാറുന്ന, എന്റെ ദുഃഖങ്ങൾ നിസ്സാരമായിത്തീരുന്ന ഒരു നക്ഷത്രസന്ധ്യയിൽ ആ മൃത്യുവാഞ്ഛയിൽ നിന്നു ഞാൻ തിരിഞ്ഞുനടന്നു. നന്ദിതയ്ക്ക് തിരിഞ്ഞു നടക്കാനായില്ല. അവിടെ ‘അരുതേ’ എന്നു പറയാൻ ദുർബലമെങ്കിലും ഉള്ളു പിളർക്കുന്ന ഒരു വിളിയുടെ തീവ്രപ്രേരണയുണ്ടായില്ല.
– സുഗതകുമാരി
ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ മാഞ്ഞുപോയ നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം
Nandithayude Kavithakal
By Nanditha K S
നന്ദിതയെപ്പോലെ ഏറെ രാവുകളിൽ ഞാനുമിരുന്ന് മൃത്യുവിനെപ്പറ്റി കൊതിയോടെ ചിന്തിച്ചിട്ടുണ്ട്. പിന്നീടതു ദുഃഖത്തെപ്പറ്റിയായി, സ്നേഹത്തെപ്പറ്റിയായി, സ്നേഹം ജീവിതമായി മാറുന്ന, എന്റെ ദുഃഖങ്ങൾ നിസ്സാരമായിത്തീരുന്ന ഒരു നക്ഷത്രസന്ധ്യയിൽ ആ മൃത്യുവാഞ്ഛയിൽ നിന്നു ഞാൻ തിരിഞ്ഞുനടന്നു. നന്ദിതയ്ക്ക് തിരിഞ്ഞു നടക്കാനായില്ല. അവിടെ ‘അരുതേ’ എന്നു പറയാൻ ദുർബലമെങ്കിലും ഉള്ളു പിളർക്കുന്ന ഒരു വിളിയുടെ തീവ്രപ്രേരണയുണ്ടായില്ല.
– സുഗതകുമാരി
ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ മാഞ്ഞുപോയ നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം

Reviews
There are no reviews yet.