Add to Wishlist
-7%
Snehadarangalode
Publisher: Current Books Thrissur
₹95.00 Original price was: ₹95.00.₹89.00Current price is: ₹89.00.
A book where M T Vasudevan Nair gives back the love and respect to the people.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Language | Literature
എം.ടി. മലയാളികള്‍ക്കു തിരിച്ചുനല്‍കുന്ന സ്നേഹവും ആദരവുമാണ് ഈ പുസ്തകം. നാം കണ്ടതും അറിഞ്ഞതും എം.ടി അനുഭവിക്കുമ്പോള്‍ സംഭവിക്കുന്ന രാസമാറ്റം എത്ര ഗംഭീരമാണെന്ന് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന് അനുബന്ധമായി തകഴിയെക്കുറിച്ച് എം.ടി തയാറാക്കിയ ശ്രദ്ധേയമായ തിരക്കഥയുമുണ്ട്.
Be the first to review “Snehadarangalode” Cancel reply
Book information
ISBN 13
9788122609073
Language
Malayalam
Number of pages
90
Size
14 x 21 cm
Format
Paperback
Edition
2011
Related products
Mudrarakshasam Kilippattu Vimarsaka Pariprekshyathil
₹130.00
മുദ്രാരാക്ഷസം കിളിപ്പാട്ട് എന്ന പ്രാചീനകൃതിയെ പരിചയപ്പെടുത്തുകയും വിമര്‍ശക പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുകയും ചെയ്യുന്ന പഠനഗ്രന്ഥം. മലയാളഭാഷാപഠിതാക്കൾക്ക് 'മുദ്രാരാക്ഷസം കിളിപ്പാട്ട് വിമര്‍ശക പരിപ്രേക്ഷ്യത്തില്‍' ഒരു മുതൽക്കൂട്ടായിരിക്കും.
"പണ്ടേതോ ഒരൗത്തരാഹകവി പറഞ്ഞില്ലേ? വിദേശഭാഷയാകുന്ന സ്വർണ്ണപ്പാത്രത്തിൽ അമൃതുതന്നാലതു ഞാൻ കുടിക്കില്ല. എന്നാൽ, എന്റെ മാതൃഭാഷയാകുന്ന മൺപാത്രത്തിൽ വിഷം കലക്കിത്തന്നാൽ അതു ഞാൻ രണ്ടാമതൊന്നാലോചിക്കാതെ കുടിക്കും. അത്രത്തോളം പ്രക്ഷുബ്ധമായ വൈകാരികതയും തീവ്രാന്ധമായ മാതൃഭാഷാപ്രണയവുമൊന്നുമേ വേണ്ട. മലയാളമാണെന്റെ മാതൃഭാഷ എന്ന സത്യം മലയാളി മറക്കാതിരിക്കട്ടെ. അതിനുള്ള ഉപബോധപ്രേരണ നൽകുവാൻ ഭാഷാസാഹിത്യഗവേഷണപഠനങ്ങൾക്കു കഴിയട്ടെ, ആ ശ്രേണിയിലാണ് ഞാൻ ലാലു എസ്. കുറുപ്പിനെ കാണുന്നത്." - പ്രൊഫ. കെ. ശശികുമാർ
Mudrarakshasam Kilippattu Vimarsaka Pariprekshyathil
₹130.00
മുദ്രാരാക്ഷസം കിളിപ്പാട്ട് എന്ന പ്രാചീനകൃതിയെ പരിചയപ്പെടുത്തുകയും വിമര്‍ശക പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുകയും ചെയ്യുന്ന പഠനഗ്രന്ഥം. മലയാളഭാഷാപഠിതാക്കൾക്ക് 'മുദ്രാരാക്ഷസം കിളിപ്പാട്ട് വിമര്‍ശക പരിപ്രേക്ഷ്യത്തില്‍' ഒരു മുതൽക്കൂട്ടായിരിക്കും.
"പണ്ടേതോ ഒരൗത്തരാഹകവി പറഞ്ഞില്ലേ? വിദേശഭാഷയാകുന്ന സ്വർണ്ണപ്പാത്രത്തിൽ അമൃതുതന്നാലതു ഞാൻ കുടിക്കില്ല. എന്നാൽ, എന്റെ മാതൃഭാഷയാകുന്ന മൺപാത്രത്തിൽ വിഷം കലക്കിത്തന്നാൽ അതു ഞാൻ രണ്ടാമതൊന്നാലോചിക്കാതെ കുടിക്കും. അത്രത്തോളം പ്രക്ഷുബ്ധമായ വൈകാരികതയും തീവ്രാന്ധമായ മാതൃഭാഷാപ്രണയവുമൊന്നുമേ വേണ്ട. മലയാളമാണെന്റെ മാതൃഭാഷ എന്ന സത്യം മലയാളി മറക്കാതിരിക്കട്ടെ. അതിനുള്ള ഉപബോധപ്രേരണ നൽകുവാൻ ഭാഷാസാഹിത്യഗവേഷണപഠനങ്ങൾക്കു കഴിയട്ടെ, ആ ശ്രേണിയിലാണ് ഞാൻ ലാലു എസ്. കുറുപ്പിനെ കാണുന്നത്." - പ്രൊഫ. കെ. ശശികുമാർ
-15%
Kaavyakala Kumaranasaniloode
കാവ്യകല കുമാരനാശാനിലൂടെ
-15%
Kaavyakala Kumaranasaniloode
കാവ്യകല കുമാരനാശാനിലൂടെ
-10%
Kaathikante Kala
കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരി കൈപ്പുസ്തകം. മലയാളത്തിന്റെ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് 'കാഥികന്റെ കല'യിൽ. കഥയെഴുത്തിന്റെ കല ഇത്ര മാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനും മാത്രം കഴിയുന്ന അത്യധികം ആത്മാർത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.
-10%
Kaathikante Kala
കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരി കൈപ്പുസ്തകം. മലയാളത്തിന്റെ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് 'കാഥികന്റെ കല'യിൽ. കഥയെഴുത്തിന്റെ കല ഇത്ര മാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനും മാത്രം കഴിയുന്ന അത്യധികം ആത്മാർത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.
-21%
Manushyanveshanam Vimarsaveedhiyil
മനുഷ്യാന്വേഷണം വിമർശവീഥിയിൽ
-21%
Manushyanveshanam Vimarsaveedhiyil
മനുഷ്യാന്വേഷണം വിമർശവീഥിയിൽ
-20%
Sahithya Niroopanam
സാഹിത്യനിരൂപണം
-20%
Sahithya Niroopanam
സാഹിത്യനിരൂപണം
-30%
Kunhappa Pattannur: Kanalukal Kuruthikal Rakthasahodaryangal- Old Edition
By M P Balaram
എം പി ബാലറാം രചിച്ച കവിതാവിമർശനഗ്രന്ഥമാണ് കുഞ്ഞപ്പ പട്ടാന്നൂർ: കനലുകൾ, കുരുതികൾ, രക്തസാഹോദര്യങ്ങൾ. കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളെ അധികരിച്ചുള്ളതാണ് ഈ പുസ്തകം.
-30%
Kunhappa Pattannur: Kanalukal Kuruthikal Rakthasahodaryangal- Old Edition
By M P Balaram
എം പി ബാലറാം രചിച്ച കവിതാവിമർശനഗ്രന്ഥമാണ് കുഞ്ഞപ്പ പട്ടാന്നൂർ: കനലുകൾ, കുരുതികൾ, രക്തസാഹോദര്യങ്ങൾ. കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളെ അധികരിച്ചുള്ളതാണ് ഈ പുസ്തകം.
-20%
Malayalavum Malayaliyum
മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം. അവതാരികയിൽ പ്രൊഫ. എം.കെ. സാനു
-20%
Malayalavum Malayaliyum
മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം. അവതാരികയിൽ പ്രൊഫ. എം.കെ. സാനു
-10%
Adhinivesam Ayanam Akhyanam
By Sheeba C V
അധിനിവേശത്തിന് എതിരായ ഒരു വ്യവഹാരരൂപമെന്ന നിലയിലാണു മലയാളത്തിൽ യാത്രാവിവരണം എന്ന സാഹിത്യരൂപം പിറവിയെടുത്തത്. ആദ്യകാലസഞ്ചാരസാഹിത്യകൃതികളിൽ കോളനീകൃതസംസ്കൃതിയോടുള്ള പ്രതിരോധചിന്തകൾ വായിച്ചെടുക്കാം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മലയാളത്തിലുണ്ടായ യാത്രാവിവരണങ്ങൾ ആ കാലഘട്ടങ്ങളിലെ ഭാഷാസവിശേഷതകളുടെ സാക്ഷ്യമായി നിലകൊള്ളുമ്പോഴും, അതിനേക്കാൾ അപ്പുറത്ത് കൊളോണിയൽ സംസ്കാരം ഏൽപ്പിച്ച മുറിവുകളുടെ ആഴങ്ങളും സന്ദർഭങ്ങളും അവ വരച്ചു കാണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പഠനം. ചരിത്രപഠനത്തേക്കാൾ സാംസ്കാരികപഠനത്തിന് ഈ പുസ്തകം ഊന്നൽ നൽകുന്നു.
മലയാളത്തിലെ ആദ്യകാല യാത്രാകൃതികൾക്ക് ഒരു ആമുഖം.
-10%
Adhinivesam Ayanam Akhyanam
By Sheeba C V
അധിനിവേശത്തിന് എതിരായ ഒരു വ്യവഹാരരൂപമെന്ന നിലയിലാണു മലയാളത്തിൽ യാത്രാവിവരണം എന്ന സാഹിത്യരൂപം പിറവിയെടുത്തത്. ആദ്യകാലസഞ്ചാരസാഹിത്യകൃതികളിൽ കോളനീകൃതസംസ്കൃതിയോടുള്ള പ്രതിരോധചിന്തകൾ വായിച്ചെടുക്കാം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മലയാളത്തിലുണ്ടായ യാത്രാവിവരണങ്ങൾ ആ കാലഘട്ടങ്ങളിലെ ഭാഷാസവിശേഷതകളുടെ സാക്ഷ്യമായി നിലകൊള്ളുമ്പോഴും, അതിനേക്കാൾ അപ്പുറത്ത് കൊളോണിയൽ സംസ്കാരം ഏൽപ്പിച്ച മുറിവുകളുടെ ആഴങ്ങളും സന്ദർഭങ്ങളും അവ വരച്ചു കാണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പഠനം. ചരിത്രപഠനത്തേക്കാൾ സാംസ്കാരികപഠനത്തിന് ഈ പുസ്തകം ഊന്നൽ നൽകുന്നു.
മലയാളത്തിലെ ആദ്യകാല യാത്രാകൃതികൾക്ക് ഒരു ആമുഖം.

Reviews
There are no reviews yet.