Add to Wishlist
-20%
Valiya Urakkam
Publisher: National Book Stall
₹370.00 Original price was: ₹370.00.₹299.00Current price is: ₹299.00.
Malayalam version of The Big Sleep, crime novel by American-British writer Raymond Chandler. It is the first to feature the detective Philip Marlowe. Valiya Urakkam is translated by Suresh M G.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
തന്റെ മകളായ കാർമനെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജനറൽ സ്റ്റേൺവുഡ് സ്വകാര്യ ഡിറ്റക്ടീവായ ഫിലിപ് മാർലോയുടെ സഹായം തേടുന്നു. സങ്കീർണമായ നിരവധി പ്രഹേളികകളുടെ കുരുക്കഴിച്ചിട്ടുള്ള മാർലോ ഈ കേസിനെ സാധാരണ മട്ടിലാണ് സമീപിച്ചത്. പക്ഷേ, അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ പ്രവാഹമായിരുന്നു മാർലോയെ കാത്തിരുന്നത്. എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിലൊന്ന്.
Be the first to review “Valiya Urakkam” Cancel reply
Book information
ISBN 13
978-81-19911-09-7
Language
Malayalam
Number of pages
256
Size
14 x 21 cm
Format
Paperback
Edition
2023 November
Related products
-20%
Maltese Falcon
ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. നോവൽ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലർ.
-20%
Maltese Falcon
ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. നോവൽ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലർ.
-19%
Dead Lock
By Batten Bose
തന്റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്റെ മുന്പില് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.
-19%
Dead Lock
By Batten Bose
തന്റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്റെ മുന്പില് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.
-20%
Nigoodamaya Oru Kuthiravandi
By Fergus Hume
പുലർച്ചെ രണ്ടുമണിയാകാൻ ഇരുപതു മിനിറ്റുള്ളപ്പോൾ സെന്റ് കിൽഡയിലെ ഗ്രേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കുതിരവണ്ടി വന്നുനിന്നു. ഡ്രൈവർ നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്ന് കൊല ചെയ്യപ്പെട്ടതായി കരുതാവുന്ന ഒരാളുടെ മൃതദേഹം തന്റെ വണ്ടിയിലുണ്ടെന്ന് അമ്പരിപ്പിക്കുന്ന വാർത്ത പറഞ്ഞു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ കുറ്റാന്വേഷണം ആരംഭിക്കുകയായി. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച, ഇന്നും പുതുമ മാറാത്ത ക്രൈം നോവൽ.
-20%
Nigoodamaya Oru Kuthiravandi
By Fergus Hume
പുലർച്ചെ രണ്ടുമണിയാകാൻ ഇരുപതു മിനിറ്റുള്ളപ്പോൾ സെന്റ് കിൽഡയിലെ ഗ്രേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കുതിരവണ്ടി വന്നുനിന്നു. ഡ്രൈവർ നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്ന് കൊല ചെയ്യപ്പെട്ടതായി കരുതാവുന്ന ഒരാളുടെ മൃതദേഹം തന്റെ വണ്ടിയിലുണ്ടെന്ന് അമ്പരിപ്പിക്കുന്ന വാർത്ത പറഞ്ഞു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ കുറ്റാന്വേഷണം ആരംഭിക്കുകയായി. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച, ഇന്നും പുതുമ മാറാത്ത ക്രൈം നോവൽ.
-16%
Tarzanum Erumbu Manushyarum
ഭീകരമായ ആ മുള്വനത്തിനപ്പുറത്ത് മനുഷ്യന്റെ പാദസ്പര്ശമേറ്റിട്ടില്ല – ടാര്‍സന്റെ വിമാനം ആദ്യത്തെ സോളോ ഫ്ളൈറ്റില്‍ തകര്‍ന്നു വീഴുന്നതു വരെ. മുള്വനസീമയ്ക്കുള്ളില് സുന്ദരമായ ഒരു ജനപദം. അവിടെ ഭീകരരൂപിണികളായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളേക്കാള്‍ അധമന്മാരായി കണക്കാക്കുന്നു. അതാണ് അലാലി വര്‍ഗക്കാരുടെ നാട്ടുനടപ്പ്. അലാലിദേശത്തിനും അപ്പുറത്ത് പതിനെട്ട് ഇഞ്ചു മാത്രം ഉയരമുള്ള എറുമ്പു മനുഷ്യരുടെ രാജ്യം ട്രോഹനഡാല്മാക്കസ്. അവിടെ ടാര്സന് വിശിഷ്ടാതിഥിയായി മാനിക്കപ്പെട്ടു- വെല്ടോപ്പിസ്മാക്കസ് രാജ്യത്തെ യോദ്ധാക്കള്‍ ഒരു വര്‍ഗയുദ്ധത്തില്‍ അദ്ദേഹത്തെ തടവുകാരനാക്കുന്നതുവരെ. തങ്ങളുടെ ശാസ്ത്രസിദ്ധികള്‍ പ്രയോഗിച്ച് അവര്‍ അദ്ദേഹത്തിന്റെ ഭീമാകാരം ഹ്രസ്വമാക്കി. പതിനെട്ടു ഇഞ്ചുകാരനായിതീര്ന്ന ടാര്‍സനെ അവര്‍ ഒരു കല്ലുമടത്തൊഴിലാളിയാക്കി.
-16%
Tarzanum Erumbu Manushyarum
ഭീകരമായ ആ മുള്വനത്തിനപ്പുറത്ത് മനുഷ്യന്റെ പാദസ്പര്ശമേറ്റിട്ടില്ല – ടാര്‍സന്റെ വിമാനം ആദ്യത്തെ സോളോ ഫ്ളൈറ്റില്‍ തകര്‍ന്നു വീഴുന്നതു വരെ. മുള്വനസീമയ്ക്കുള്ളില് സുന്ദരമായ ഒരു ജനപദം. അവിടെ ഭീകരരൂപിണികളായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളേക്കാള്‍ അധമന്മാരായി കണക്കാക്കുന്നു. അതാണ് അലാലി വര്‍ഗക്കാരുടെ നാട്ടുനടപ്പ്. അലാലിദേശത്തിനും അപ്പുറത്ത് പതിനെട്ട് ഇഞ്ചു മാത്രം ഉയരമുള്ള എറുമ്പു മനുഷ്യരുടെ രാജ്യം ട്രോഹനഡാല്മാക്കസ്. അവിടെ ടാര്സന് വിശിഷ്ടാതിഥിയായി മാനിക്കപ്പെട്ടു- വെല്ടോപ്പിസ്മാക്കസ് രാജ്യത്തെ യോദ്ധാക്കള്‍ ഒരു വര്‍ഗയുദ്ധത്തില്‍ അദ്ദേഹത്തെ തടവുകാരനാക്കുന്നതുവരെ. തങ്ങളുടെ ശാസ്ത്രസിദ്ധികള്‍ പ്രയോഗിച്ച് അവര്‍ അദ്ദേഹത്തിന്റെ ഭീമാകാരം ഹ്രസ്വമാക്കി. പതിനെട്ടു ഇഞ്ചുകാരനായിതീര്ന്ന ടാര്‍സനെ അവര്‍ ഒരു കല്ലുമടത്തൊഴിലാളിയാക്കി.
-13%
Tarzante Anveshanam
കാവുരുകൾ എന്നറിയപ്പെടുന്ന നിഷ്ഠൂരരും നീചന്മാരുമായ ഒരു ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള ചില കഥകൾ വനാന്തരങ്ങളിൽ പ്രചരിക്കുന്ന വിവരം ടാർസൻ കേട്ടിരുന്നു. പക്ഷേ, അത് വെറും കിംവദന്തികൾ മാത്രമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ വാസിരി ഗോത്രത്തലവനായ മുവിറോയുടെ ഓമനപ്പുത്രിയെ കാവുരുകൾ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേട്ടപ്പോൾ അവളുടെ തിരോധാനത്തിന്റെ സത്യാവസ്ഥ കണ്ടെത്താനും ഈ ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള നിഗൂഢത അനാവരണം ചെയ്യുവാനും ടാർസനും വാസിരികളും യാത്ര തിരിച്ചു. എന്നാൽ തന്റെ പ്രിയതമ ജെയിൻ ഉൾപ്പെടെയുള്ള ഒരു സംഘം യാത്രക്കാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണ സ്ഥലത്തിന് സമീപത്തുകൂടെയാണ് താനും വാസിരികളും മുമ്പോട്ടു പോകുന്നതെന്ന് ടാർസൻ അറിഞ്ഞിരുന്നില്ല. വനാന്തർഭാഗത്തു പതിയിരിക്കുന്ന അപകടങ്ങളെ തരണം ചെയ്യുവാൻ ജീവൻമരണ പോരാട്ടം നടത്തിക്കൊണ്ടിരുന്ന സഞ്ചാരികൾക്ക് സ്വന്തം സംഘത്തിൽപ്പെട്ട ഒരാൾ തന്നെ ഭീഷണിയായി. ഒടുവിൽ, രക്തദാഹിയും മനുഷ്യക്കുരുതി ഹരമായി കരുതുന്നവരുമായ കാവുരുകളുടെ തലവൻ കവനാണ്ടന്റെ ക്ഷേത്രത്തിൽ കടന്നുകയറിയ ടാർസനും സംഘത്തിനും അവിശ്വസനീയവും ഭീതിജനകവുമായ കാഴ്ചകളാണ് അവിടെ കാണാൻ കഴിഞ്ഞത്.
-13%
Tarzante Anveshanam
കാവുരുകൾ എന്നറിയപ്പെടുന്ന നിഷ്ഠൂരരും നീചന്മാരുമായ ഒരു ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള ചില കഥകൾ വനാന്തരങ്ങളിൽ പ്രചരിക്കുന്ന വിവരം ടാർസൻ കേട്ടിരുന്നു. പക്ഷേ, അത് വെറും കിംവദന്തികൾ മാത്രമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ വാസിരി ഗോത്രത്തലവനായ മുവിറോയുടെ ഓമനപ്പുത്രിയെ കാവുരുകൾ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേട്ടപ്പോൾ അവളുടെ തിരോധാനത്തിന്റെ സത്യാവസ്ഥ കണ്ടെത്താനും ഈ ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള നിഗൂഢത അനാവരണം ചെയ്യുവാനും ടാർസനും വാസിരികളും യാത്ര തിരിച്ചു. എന്നാൽ തന്റെ പ്രിയതമ ജെയിൻ ഉൾപ്പെടെയുള്ള ഒരു സംഘം യാത്രക്കാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണ സ്ഥലത്തിന് സമീപത്തുകൂടെയാണ് താനും വാസിരികളും മുമ്പോട്ടു പോകുന്നതെന്ന് ടാർസൻ അറിഞ്ഞിരുന്നില്ല. വനാന്തർഭാഗത്തു പതിയിരിക്കുന്ന അപകടങ്ങളെ തരണം ചെയ്യുവാൻ ജീവൻമരണ പോരാട്ടം നടത്തിക്കൊണ്ടിരുന്ന സഞ്ചാരികൾക്ക് സ്വന്തം സംഘത്തിൽപ്പെട്ട ഒരാൾ തന്നെ ഭീഷണിയായി. ഒടുവിൽ, രക്തദാഹിയും മനുഷ്യക്കുരുതി ഹരമായി കരുതുന്നവരുമായ കാവുരുകളുടെ തലവൻ കവനാണ്ടന്റെ ക്ഷേത്രത്തിൽ കടന്നുകയറിയ ടാർസനും സംഘത്തിനും അവിശ്വസനീയവും ഭീതിജനകവുമായ കാഴ്ചകളാണ് അവിടെ കാണാൻ കഴിഞ്ഞത്.
-16%
Tarzan Kaattile Kathakal
തടിമാടന്‍ കുരങ്ങന്മാര് – അവര്‍ മാത്രമായിരുന്നു ബാലനായ ടാര്‍സനുണ്ടായിരുന്ന ചങ്ങാതിമാരും കളിക്കൂട്ടുകാരും. പക്ഷേ, അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ടാര്സന്. അവരുടേതാകട്ടെ, ലളിതവും പരിഷ്കാരലേശംവിനാ കാടനുമായ ജീവിതവും; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ ഏറെയായി അധികമൊന്നുമില്ലാത്ത ജീവിതം. എന്നാല്‍ പഠിക്കാന്‍ സാധാരണ ഒരു കുട്ടിക്കുള്ള ആഗ്രഹമത്രയും ടാര്‍സനുണ്ടായിരുന്നു. പരേതനായ പിതാവിന്റെ വക പുസ്തകങ്ങളെല്ലാം അവന് വളരെ ബുദ്ധിമുട്ടി ക്ലേശിച്ച് പഠിച്ചു. അങ്ങനെ പുസ്തകത്തില്‍ നിന്നും നേടിയ അറിവെല്ലാം തന്റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്റെ അടുത്ത ശ്രമം. സ്വപ്നങ്ങളുടെ ഉറവിടം, ദൈവത്തെ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ അവന്റെ അന്വേഷണ വിഷയങ്ങളായി. മാത്രമല്ല, മനുഷ്യജീവികള്‍ക്കെല്ലാം അവശ്യം ആവശ്യമായ സ്നേഹവാത്സല്യങ്ങള്‍ക്കുവേണ്ടി അവന് ആരാഞ്ഞു. പക്ഷേ, വളരാനും കാര്യങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയുള്ള യത്നത്തില്‍ അവന് ഏകാകിയായിരുന്നു. അതേ, ആ കാന്താര ജീവിതത്തില്‍ കേവലം തത്ത്വപരമായ ചിന്തകള്‍ക്ക് പ്രസക്തിയും പഴുതുമില്ലായിരുന്നു.
-16%
Tarzan Kaattile Kathakal
തടിമാടന്‍ കുരങ്ങന്മാര് – അവര്‍ മാത്രമായിരുന്നു ബാലനായ ടാര്‍സനുണ്ടായിരുന്ന ചങ്ങാതിമാരും കളിക്കൂട്ടുകാരും. പക്ഷേ, അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ടാര്സന്. അവരുടേതാകട്ടെ, ലളിതവും പരിഷ്കാരലേശംവിനാ കാടനുമായ ജീവിതവും; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ ഏറെയായി അധികമൊന്നുമില്ലാത്ത ജീവിതം. എന്നാല്‍ പഠിക്കാന്‍ സാധാരണ ഒരു കുട്ടിക്കുള്ള ആഗ്രഹമത്രയും ടാര്‍സനുണ്ടായിരുന്നു. പരേതനായ പിതാവിന്റെ വക പുസ്തകങ്ങളെല്ലാം അവന് വളരെ ബുദ്ധിമുട്ടി ക്ലേശിച്ച് പഠിച്ചു. അങ്ങനെ പുസ്തകത്തില്‍ നിന്നും നേടിയ അറിവെല്ലാം തന്റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്റെ അടുത്ത ശ്രമം. സ്വപ്നങ്ങളുടെ ഉറവിടം, ദൈവത്തെ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ അവന്റെ അന്വേഷണ വിഷയങ്ങളായി. മാത്രമല്ല, മനുഷ്യജീവികള്‍ക്കെല്ലാം അവശ്യം ആവശ്യമായ സ്നേഹവാത്സല്യങ്ങള്‍ക്കുവേണ്ടി അവന് ആരാഞ്ഞു. പക്ഷേ, വളരാനും കാര്യങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയുള്ള യത്നത്തില്‍ അവന് ഏകാകിയായിരുന്നു. അതേ, ആ കാന്താര ജീവിതത്തില്‍ കേവലം തത്ത്വപരമായ ചിന്തകള്‍ക്ക് പ്രസക്തിയും പഴുതുമില്ലായിരുന്നു.
-16%
Tarzan Bhoomiyude Ulkkampil
ഡേവിഡ് ഇന്നസ് പെലൂസിഡാറില് തടവുകാരനായിരുന്നു- ഭൂമിയുടെ ഉള്ക്കാമ്പിനടിയിലായി സ്ഥിതി ചെയ്യുന്ന വിചിത്ര ലോകത്തില്‍. അദ്ദേഹത്തെ രക്ഷിക്കുന്നതിനാണു ടാര്സന് ചരിത്രാതീത കാലം തൊട്ടുള്ള ഈ കിരാതഭൂവിലെത്തിയത്; എല്ലാ വിധത്തിലുള്ള ആധുനിക യന്ത്രസജ്ജീകരണങ്ങളുമുള്ള ഒരു വിമോചന സംഘത്തിന്റെ തലവനെന്ന നിലയില്‍.
പക്ഷേ, ടാര്സന് അറിഞ്ഞിരുന്ന രീതിയിലുള്ള വനമായിരുന്നില്ല പെലൂസിഡാര്. ഖഡ്ഗസദൃശമായ ദംഷ്ട്രകളോടു കൂടിയ വ്യാഘ്രങ്ങളും ചരിത്രാതീതകാലം മുതലുള്ള എല്ലാത്തരം കിരാത ജീവികളും അവിടുണ്ടായിരുന്നു. അവിടെ ചക്രവാളം അതിലേക്കുതന്നെ വളഞ്ഞു വളഞ്ഞു പോകുന്നു. സൂര്യന് എല്ലാ സമയത്തും ആകാശമധ്യത്തിലാണ്. ഇവിടെയിതാ ടാര്സന് ജീവിതത്തിലാദ്യമായി അജ്ഞാതമായ, ഭീമന് കൊലയാളികള്‍ നിറഞ്ഞ ഒരു ലോകത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിക്കുന്നു; സമയത്തിന് ഒരര്‍ത്ഥവും ഇല്ലാത്ത ഒരു ലോകത്തില്‍!
-16%
Tarzan Bhoomiyude Ulkkampil
ഡേവിഡ് ഇന്നസ് പെലൂസിഡാറില് തടവുകാരനായിരുന്നു- ഭൂമിയുടെ ഉള്ക്കാമ്പിനടിയിലായി സ്ഥിതി ചെയ്യുന്ന വിചിത്ര ലോകത്തില്‍. അദ്ദേഹത്തെ രക്ഷിക്കുന്നതിനാണു ടാര്സന് ചരിത്രാതീത കാലം തൊട്ടുള്ള ഈ കിരാതഭൂവിലെത്തിയത്; എല്ലാ വിധത്തിലുള്ള ആധുനിക യന്ത്രസജ്ജീകരണങ്ങളുമുള്ള ഒരു വിമോചന സംഘത്തിന്റെ തലവനെന്ന നിലയില്‍.
പക്ഷേ, ടാര്സന് അറിഞ്ഞിരുന്ന രീതിയിലുള്ള വനമായിരുന്നില്ല പെലൂസിഡാര്. ഖഡ്ഗസദൃശമായ ദംഷ്ട്രകളോടു കൂടിയ വ്യാഘ്രങ്ങളും ചരിത്രാതീതകാലം മുതലുള്ള എല്ലാത്തരം കിരാത ജീവികളും അവിടുണ്ടായിരുന്നു. അവിടെ ചക്രവാളം അതിലേക്കുതന്നെ വളഞ്ഞു വളഞ്ഞു പോകുന്നു. സൂര്യന് എല്ലാ സമയത്തും ആകാശമധ്യത്തിലാണ്. ഇവിടെയിതാ ടാര്സന് ജീവിതത്തിലാദ്യമായി അജ്ഞാതമായ, ഭീമന് കൊലയാളികള്‍ നിറഞ്ഞ ഒരു ലോകത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിക്കുന്നു; സമയത്തിന് ഒരര്‍ത്ഥവും ഇല്ലാത്ത ഒരു ലോകത്തില്‍!
-16%
Tarzanum Kanchana Simhavum
ടാര്സന് ചതിക്കപ്പെട്ടു. കടലിലാണ്ടു പോയ അറ്റ്ലാന്റിസ് എന്ന പ്രാചീന ഭൂവിഭാഗത്തിന്റെ അവശിഷ്ടമായി നില്ക്കുന്ന നിഗൂഢമായ ഓപ്പാര് നഗരത്തിലെ ക്രൂരന്മാരായ പുരോഹിതന്മാരുടെ പക്കലാണ് വിഷം കൊണ്ട് മയങ്ങി അശക്തനായിത്തീര്‍ന്ന ടാര്സന് ചെന്നെത്തുന്നത്. അവിടുത്തെ പരമാധികാരിയും ജ്വലിക്കുന്ന ദേവന്റെ മുഖ്യപൂജാരിണിയുമായ ലാ എന്ന യുവതി ടാര്സനോടുള്ള തന്റെ പ്രേമത്താല്‍ പ്രേരിതയായി അദ്ദേഹത്തെ വീണ്ടും രക്ഷപെടുത്തുന്നു. അതില്‍ കുപിതരായ അവളുടെ അനുയായികള്‍ അവളെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്റെ വിശ്വസ്ത തോഴനായ ജഡ്-ബാല്‍-ജാ എന്ന കാഞ്ചനസിംഹത്താല് അനുഗതനായി ലായെ രക്ഷിക്കാന്‍ വേണ്ടി അവളെയും കൊണ്ട് ടാര്സന് ഇതിഹാസ പ്രസിദ്ധമായ വജ്രങ്ങളുടെ താഴ്വരയിലേക്ക് കുതിക്കുന്നു. മുമ്പില്‍ മനുഷ്യരെ ഭരിക്കുന്ന ഗോറില്ലകളുടെ നാട്, പിന്നില്‍ തന്നോട് രൂപസാദൃശ്യമുള്ള എസ്തബാന് മിറാന്‍ഡാ എന്നവന്റെ ചതിക്കാനുള്ള ശ്രമങ്ങളും.
-16%
Tarzanum Kanchana Simhavum
ടാര്സന് ചതിക്കപ്പെട്ടു. കടലിലാണ്ടു പോയ അറ്റ്ലാന്റിസ് എന്ന പ്രാചീന ഭൂവിഭാഗത്തിന്റെ അവശിഷ്ടമായി നില്ക്കുന്ന നിഗൂഢമായ ഓപ്പാര് നഗരത്തിലെ ക്രൂരന്മാരായ പുരോഹിതന്മാരുടെ പക്കലാണ് വിഷം കൊണ്ട് മയങ്ങി അശക്തനായിത്തീര്‍ന്ന ടാര്സന് ചെന്നെത്തുന്നത്. അവിടുത്തെ പരമാധികാരിയും ജ്വലിക്കുന്ന ദേവന്റെ മുഖ്യപൂജാരിണിയുമായ ലാ എന്ന യുവതി ടാര്സനോടുള്ള തന്റെ പ്രേമത്താല്‍ പ്രേരിതയായി അദ്ദേഹത്തെ വീണ്ടും രക്ഷപെടുത്തുന്നു. അതില്‍ കുപിതരായ അവളുടെ അനുയായികള്‍ അവളെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്റെ വിശ്വസ്ത തോഴനായ ജഡ്-ബാല്‍-ജാ എന്ന കാഞ്ചനസിംഹത്താല് അനുഗതനായി ലായെ രക്ഷിക്കാന്‍ വേണ്ടി അവളെയും കൊണ്ട് ടാര്സന് ഇതിഹാസ പ്രസിദ്ധമായ വജ്രങ്ങളുടെ താഴ്വരയിലേക്ക് കുതിക്കുന്നു. മുമ്പില്‍ മനുഷ്യരെ ഭരിക്കുന്ന ഗോറില്ലകളുടെ നാട്, പിന്നില്‍ തന്നോട് രൂപസാദൃശ്യമുള്ള എസ്തബാന് മിറാന്‍ഡാ എന്നവന്റെ ചതിക്കാനുള്ള ശ്രമങ്ങളും.

Reviews
There are no reviews yet.